നമ്മുടെ മനസ്സിൽ നിന്നും മായാത്ത പ്രേം നസീർ
1952 ൽ മരുമകൾ എന്ന സിനിമയിൽകൂടിമലയാളത്തിൻറ്റെ നിത്യഹരിതനായകൻ മലയാള സിനിമാ രംഗത്തേക്ക് രങ്ഗപ്രേവേശംചെയ്തു .പ്രേംനസീറിൻറ്റെകഥാപാത്രങ്ങൾ എല്ലാം തന്നെ ആ കാലങ്ങളിൽ പുരുഷ സങ്കൽപ്പതിൻറ്റെ പ്രതികങ്ങളായി മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിന്നു .പ്രേംനസീർ മലയാളം തമിഴ് കന്നഡ താലുങ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് .ഏറ്റവും കൂടുതൽ സിനിമയിൽ നായകനായി അഭിനയിച്ച ക്രഡിറ്റ്പ്രേംനസീന്തന്നെയാണ് .അത്കവരാൻ വേറൊരു നടൻ ഇതു വരെ ജനിച്ചിട്ടില്ല . ഏറ്റവും കൂടുതൽ നായികമാരുടെ കൂടെ അഭിനയിച്ച നായകൻ പ്രേംനസീർ തന്നെയാണ് .1951 ൽ ത്യാഗസീമ എന്ന സിനിമയിൽ അഭിനയിച്ചെങ്കിലുംആസിനിമ പുറത്തു വന്നില്ല . ത്യാഗസീമ പുറത്തു വന്നിരുന്നങ്കിൽത്യാഗസീമ ആകുമായിരുന്നുപ്രേംനസീറിൻറ്റെ ആദ്യ സിനിമ .1983ൽ പ്രേംനസീന്പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു .ഇന്ത്യൻ സിനിമ നൂറുവർഷം തികയുന്നആഘോഷത്തിനോടനുബന്ധിച്ച് 2013ൽപുറത്തിറക്കിയ 50 പേരുടെ സ്റ്റാബുകളിൽ മലയാളത്തിൽനിന്ന്നസീറിന്റെ ചിത്രം മാത്രമാണ് .
ഏപ്രില്‍ ഏഴിന് തിരുവിതാംകൂറിലെ ചിറയൻകീഴിൽ, ഷാഹുൽ ഹമീദ്-അസുമ ബീവി ദമ്പതികളുടെ മകനായി പ്രേം നസീർ ജനിച്ചു. കുഞ്ഞായിരിക്കുമ്പോഴേ അമ്മ മരണപ്പെട്ടു. വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ഒരു നല്ല നാടകനടനായി മാറിയിരുന്നു അവിടെ വെച്ച്. ഈ നടന്റെ യഥാർത്ഥ പേര് അബ്ദുൾ ഖാദർ എന്നായിരുന്നു; പക്ഷേ തിക്കുറിശ്ശി വിശപ്പിന്റെ വിളി എന്ന ചിത്രത്തിന്റെ സമയത്ത് നസീർ എന്ന് മാറ്റിയിട്ടു. അങ്ങനെയിരിക്കെ
ആ നടൻ ഇന്ത്യയിലെ സിനിമയിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറി. പ്രേംനസീർ ഹബീബാ ബീവിയെ ഭാര്യയായി സ്വീകരിച്ചു. അവരുടെ കുടുംബത്തിൽ ഷാനവാസ്, ലൈല, റസിയ, റീത്ത എന്നീ നാലു കുട്ടികൾ ജനിച്ചു. 1989 ജനുവരി 16-ന് ഈ അതിഥി ഭൗമലോകത്ത് നിന്നും പോയി. എന്നാൽ പ്രേംനസീർ ഒരു കരുണാമയനായ വ്യക്തിയായിരുന്നു. ഇന്നും അവന്റെ ഓർമ്മകൾ പലരുടെയും ഹൃദയത്തിൽ ഇടംപിടിച്ചിരിക്കുന്നു.
Tags
Celebs
